2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ബലിക്കാക്കകൾ


ഉരുളകൾ നിറച്ച ഇലകൾ നിരത്തിവെച്ച ബലിതർപ്പണ കടവിൽ നിന്ന് ഒരു ഉരുളപോലും കൊത്താതെ, അല്പമകലെ മാറി മരച്ചില്ലയിൽ സങ്കടത്തോടെ ഇരിക്കുന്ന ബലിക്കാക്കയോട് ഉണ്ടുനിറഞ്ഞുവന്ന മറ്റൊരു ബലിക്കാക്ക ചോദിച്ചു;
"ചങ്ങാതി.. ഉരുളകളിൽ ഒന്നുപോലും എടുക്കാഞ്ഞതെന്തേ..?? നിനക്ക് വിശപ്പില്ലേ..?"
അപ്പോൾ സങ്കടത്തോടെ ആ ബലിക്കാക്ക പറഞ്ഞു; "ചങ്ങാതി, ഉണ്ട് നിറയാൻ ആയിരുന്നില്ലല്ലോ നമ്മൾ വന്നത്.."
....!!!

3 അഭിപ്രായങ്ങൾ:

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.